Sunday, July 26, 2026
News99 Kerala

ഫിഫ ലോകകപ്പ് 2026: കേപ്പ് വെര്‍ദെ പൊരുതി തോറ്റു; അര്‍ജന്റീന വിറച്ച് ജയിച്ചു

Logo
Sports July 04, 2026 | 02:44 AM
News Image
ഫിഫലോകകപ്പ് 2026 ലെ ഏറ്റവുംആവേശകരമായമത്സരത്തില്‍ ലോകചാമ്പ്യന്മാരായ അർജന്റീനയെ വിറപ്പിച്ച് കേപ്പ് വർദെ ഒടുവില്‍പൊരുതി തോറ്റു . മിയാമിയില്‍ നടന്ന വാശിയേറിയ പോരാട്ടത്തില്‍ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് അർജന്റീന വിജയിച്ചത്.ഇതോടെ മെസ്സിയും സംഘവും പ്രീക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടി . അറ്റ്ലാന്റയില്‍ ചൊവ്വാഴ്ച നടക്കുന്ന റൗണ്ട് ഓഫ് 16 പോരാട്ടത്തില്‍ ഇവർ ഈജിപ്തിനെ നേരിടും .

കളിയില്‍ രണ്ടുതവണ പിന്നിലായശേഷം അർജന്റീനയെ ഞെട്ടിച്ച്‌ തിരിച്ചുവരവ് നടത്തിയകേപ്പ് വർദെ മെസ്സിയെയും കൂട്ടരേയും വെള്ളം കുടിപ്പിച്ചു. ലയണല്‍മെസ്സിയുടെ മാന്ത്രികനീക്കത്തിലൂടെആദ്യപകുതിയില്‍ അർജന്റീനയാണ് മുന്നിലെത്തിയത്. ലിസാൻഡ്രോ മാർട്ടിനെസിന്റെ ഏരിയല്‍പാസ് നിയന്ത്രണത്തിലാക്കിയഅദ്ദേഹത്തിന്റെ ഇടങ്കാലൻ ഷോട്ട് കേപ്പ് വർദെ ഗോളി വോസിൻഹോയെ കീഴടക്കി.ഈ ഗോളോടെ ഈ ലോകകപ്പിലെ ഏറ്റവും വലിയ ഗോള്‍വേട്ടക്കാരൻ എന്ന സ്ഥാനം എംബാപ്പയില്‍ നിന്നും മെസ്സി തിരിച്ചുപിടിച്ചു.എന്നാല്‍തോറ്റ് മടങ്ങാൻ ഒരുക്കമായിരുന്നില്ല കേപ്പ് വർദെ. രണ്ടാംപകുതിയില്‍ റയാൻമെൻഡസിന്റെ പാസ്സ് സ്വീകരിച്ച ഡെറോയ് ഡുവാർട്ടെയുടെ ഷോട്ട് പ്രതിരോധതാരം ലൈസൻഡ്രോമാർട്ടിനെസിനെയും ഗോളി എമിമാർട്ടിനെസിനെയും മറികടന്നുഗോള്‍വലയിലെത്തി.

Comments
Please Login to comment.
LATEST NEWS
ഒരു അധ്യാപിക കൂടി ലഹരി ഇടപാടിൽ വടകരയിൽ പിടിയിലായി
കോക്രോച്ച് ജനതാപാർട്ടി' പ്രതിഷേധങ്ങൾക്ക് പിന്നാലെ ചീഫ് ജസ്റ്റിസിന്റെ വിശദീകരണം: സുപ്രീം കോടതിയുടെ വാതിലുകൾ യുവാക്കൾക്കായി തുറന്നിട്ടിരിക്കുന്നു
ടൈഫോയ്ഡ് ബാധിച്ചിട്ടും വഴങ്ങാതെ പോരാട്ടം; ഐവി ഡ്രിപ്പുമായി ജന്തർ മന്തറിലെ സമരം നയിച്ച് അഭിജീത് ദിപ്‌കെ
സിനിമയെ വെല്ലുന്ന മോഷണം: മധ്യപ്രദേശിലെ നർവാർ കോട്ടയിൽ നിന്ന് ശതകോടികൾ വിലമതിക്കുന്ന ചരിത്ര പീരങ്കി മോഷ്ടിച്ചു
മേജർ രവിക്ക് പ്ലസ് ടു വിദ്യാർത്ഥിനിയുടെ വക്കീൽ നോട്ടീസ്: ജന്തർ മന്തറിലെ വിദ്യാർത്ഥി പ്രക്ഷോഭത്തെ അധിക്ഷേപിച്ചതിൽ നടപടി
ഓട്ടോയിൽ നിന്നും തെറിച്ചുവീണ രണ്ടാം ക്ലാസുകാരന്റെ തലയിലൂടെ ലോറി കയറി ദാരുണാന്ത്യം.
ജന്തർ മന്തറിലെ സമരം: ഫേഷ്യൽ റെക്കഗ്‌നിഷൻ ക്യാമറകളുമായി പോലീസ്; സ്വകാര്യതാ ലംഘനമെന്ന് ആരോപിച്ച് വിദ്യാർഥികളും മനുഷ്യാവകാശ പ്രവർത്തകരും
നീറ്റ് പ്രക്ഷോഭത്തിൽ നിലപാട് വ്യക്തമാക്കി പേളി മാണി; 'കാവി' പരാമർശത്തിലും സ്റ്റാറ്റസ് പിൻവലിക്കലിലും സോഷ്യൽ മീഡിയയിൽ വൻ അമർഷം