Sunday, July 26, 2026
News99 Kerala

മുഖ്യമന്ത്രി മമത ബാനർജിക്കും തൃണമൂൽ കോൺഗ്രസിനും കടുത്ത മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.

Logo
National April 20, 2026 | 06:02 AM
News Image
പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയിൽ നിൽക്കെ, മുഖ്യമന്ത്രി മമത ബാനർജിക്കും തൃണമൂൽ കോൺഗ്രസിനും കടുത്ത മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതിക്കാരും അക്രമകാരികളുമായ തൃണമൂൽ നേതാക്കൾ ഏപ്രിൽ 29-നകം നിയമത്തിന് മുന്നിൽ കീഴടങ്ങണമെന്നും, അല്ലാത്തപക്ഷം മേയ് നാലിന് വോട്ടെണ്ണൽ കഴിഞ്ഞാൽ ആരെയും വെറുതേവിടില്ലെന്നും മോദി പ്രഖ്യാപിച്ചിരിക്കുന്നത് .

ബംഗാളിലെ വിവിധ തെരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമായും സ്ത്രീ വോട്ടർമാരെ ലക്ഷ്യം വെച്ചായിരുന്നു മോദിപ്രസംഗിച്ചു. "അഴിമതിയിൽ മുങ്ങിക്കുളിച്ച തൃണമൂൽ നേതാക്കൾക്ക് ഞാൻ ഒരവസരം കൂടി നൽകുന്നു. ഏപ്രിൽ 29-നകം നിങ്ങൾ കീഴടങ്ങുക. മേയ് നാലിന് ശേഷം ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വരും. അതിനുശേഷം ജനങ്ങളെ കൊള്ളയടിച്ച ഒരാളെപ്പോലും നിയമത്തിന് മുന്നിൽ നിന്ന് രക്ഷപ്പെടാൻ അനുവദിക്കില്ല," മോദി പറഞ്ഞത് .

തൃണമൂൽ കോൺഗ്രസ് സ്ത്രീ ശാക്തീകരണത്തിന് എതിരാണെന്ന് മോദി ആരോപിച്ചത് . സ്ത്രീകൾക്ക് വേണ്ടിയുള്ള സംവരണവും കേന്ദ്ര പദ്ധതികളും നടപ്പിലാക്കാൻ മമത സർക്കാർ തടസ്സം നിൽക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തിയിരിക്കുന്നത്. ബംഗാളിൽ തൃണമൂൽ അഴിച്ചുവിടുന്ന അക്രമങ്ങൾ അവസാനിപ്പിക്കാനുള്ള ഏക വഴി ബിജെപിയെ അധികാരത്തിലേറ്റുക എന്നതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

Comments
Please Login to comment.
LATEST NEWS
ഒരു അധ്യാപിക കൂടി ലഹരി ഇടപാടിൽ വടകരയിൽ പിടിയിലായി
കോക്രോച്ച് ജനതാപാർട്ടി' പ്രതിഷേധങ്ങൾക്ക് പിന്നാലെ ചീഫ് ജസ്റ്റിസിന്റെ വിശദീകരണം: സുപ്രീം കോടതിയുടെ വാതിലുകൾ യുവാക്കൾക്കായി തുറന്നിട്ടിരിക്കുന്നു
ടൈഫോയ്ഡ് ബാധിച്ചിട്ടും വഴങ്ങാതെ പോരാട്ടം; ഐവി ഡ്രിപ്പുമായി ജന്തർ മന്തറിലെ സമരം നയിച്ച് അഭിജീത് ദിപ്‌കെ
സിനിമയെ വെല്ലുന്ന മോഷണം: മധ്യപ്രദേശിലെ നർവാർ കോട്ടയിൽ നിന്ന് ശതകോടികൾ വിലമതിക്കുന്ന ചരിത്ര പീരങ്കി മോഷ്ടിച്ചു
മേജർ രവിക്ക് പ്ലസ് ടു വിദ്യാർത്ഥിനിയുടെ വക്കീൽ നോട്ടീസ്: ജന്തർ മന്തറിലെ വിദ്യാർത്ഥി പ്രക്ഷോഭത്തെ അധിക്ഷേപിച്ചതിൽ നടപടി
ഓട്ടോയിൽ നിന്നും തെറിച്ചുവീണ രണ്ടാം ക്ലാസുകാരന്റെ തലയിലൂടെ ലോറി കയറി ദാരുണാന്ത്യം.
ജന്തർ മന്തറിലെ സമരം: ഫേഷ്യൽ റെക്കഗ്‌നിഷൻ ക്യാമറകളുമായി പോലീസ്; സ്വകാര്യതാ ലംഘനമെന്ന് ആരോപിച്ച് വിദ്യാർഥികളും മനുഷ്യാവകാശ പ്രവർത്തകരും
നീറ്റ് പ്രക്ഷോഭത്തിൽ നിലപാട് വ്യക്തമാക്കി പേളി മാണി; 'കാവി' പരാമർശത്തിലും സ്റ്റാറ്റസ് പിൻവലിക്കലിലും സോഷ്യൽ മീഡിയയിൽ വൻ അമർഷം